ഗുരുവായൂർ ദേവസ്വത്തിന്റെ കൈവശമുള്ളത് 1601 കോടിയുടെ സ്വർണവും 190 കോടിയുടെ വെള്ളിയും ആഗോളതലത്തിൽ ഏറ്റവും ആദരണീയവും സജീവമായി സന്ദർശിക്കപ്പെടുന്നതുമായ തീർത്താടന കേന്ദ്രങ്ങളിൽ ഒന്നാണ് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പ്രതിദിനം പതിനായിരക്കണക്കിന് ഭക്തരാണ് ഗുരുവായൂരിൽ തൊഴാൻ എത്തുന്നത് അതിനാൽ തന്നെ കേരളത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത് മുകേഷ് അംബാനി അടക്കമുള്ള ശതകോടീശ്വരന്മാർ പ്രതിവർഷം ഗുരുവായൂരിൽ എത്തി മൂല്യമേറിയ നിരവധി വസ്തുക്കൾ കാണിക്കയായി സമർപ്പിക്കാറുണ്ട് ഇപ്പോഴ ഇതാ ഗുരുവായൂർ ദേവസത്തിന്റെ കൈവശമുള്ള സ്വർണത്തിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ് ആകെ 1119.16 ഒ കിലോ സ്വർണമാണ് ഉള്ളതെന്നാണ് കണക്ക് ഇത് ഏതാണ്ട്ഒലമ9895 പവൻ വരും അതായത് 1601 കോടി രൂപയോളം വരുന്ന സ്വർണം 1119.16 ഒ കിലോ സ്വർണം സ്വർണ നിക്ഷേപ പദ്ധതി പ്രകാരം എസ്ബിഐയിൽ നിക്ഷേപിച്ചിരിക്കുകയാണ് ഇതിൽ നിന്ന് നല്ലൊരു തുക വാർഷിക പലിശയായി ഗുരുവായൂർ ദേവസത്തിന് ലഭിക്കുന്നുണ്ട് എസ്ബിഐയിൽ നിക്ഷേപിച്ച സ്വർണമല്ലാതെ ഡബിൾ ലോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള 245.52 കിലോഗ്രാം സ്വർണം വേറെയുമുണ്ട് ഇതുകൂടാതെ സ്വർണ ലോക്കറ്റുകൾ തയ്യാറാക്കാനായി നൽകിയതിന്റെ ബാക്കി കേന്ദ്ര സർക്കാരിന്റെ മുൻപേ മിന്റിലാണ് സൂക്ഷിച്ചിരിക്കുന്നത് സ്വർണം കൂടാതെ വെള്ളിയുടെ വലിയൊരു നിക്ഷേപവും ഇവിടെയുണ്ട് ഡബിൾ ലോക്ക രജിസ്റ്റർ പ്രകാരം 1357 കിലോ വെള്ളിയാണ് ദൈവസ്വത്തിന്റെ കൈവശമുള്ളത് കേന്ദ്ര സർക്കാരിന്റെ ഹൈദരാബാദ് മിന്റിൽ ഉള്ളത് ഉൾപ്പെടെ ആകെ 6335 കിലോ വെള്ളി ഗുരുവായൂർ ദേവസത്തിലുണ്ട് അതായത് 190 കോടി രൂപയുടെ വെള്ളി ഗുരുവായൂർ ദേവസത്തിന് കീഴിലെ ക്ഷേത്രങ്ങളിൽ വേറെയും സ്വർണവെള്ളി ഉരുപ്പടികൾ ഉണ്ട് ഇതൊക്കെ കൂടാതെ 215.75 കിലോഗ്രാം ചെമ്പു നാണയങ്ങളും ദേവസത്തിന്റെ കൈവശമുണ്ട് ഇതിനിടെ ഗുരുവായൂരപ്പന് വിശേഷ ദിവസങ്ങളിൽ ചേർത്താൻ 174 ഗ്രാം തൂക്കം വരുന്ന അതായത് 21.75 ഏഴഅ പവൻ വരുന്ന സ്വർണ കിരീടം വഴിപാടായി സമർപ്പിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു




