ആശുപത്രികൾ രാത്രികാലങ്ങളിൽ പൂട്ടിയിടുന്നത് പട്ടികടിക്കാതിരിക്കാനാണെന്ന് പിസി വിഷ്ണുനാഥ യുഡിഎഫ് കാലത്ത് കല്ലിട്ടു മുങ്ങിയ മെഡിക്കൽ കോളേജ് എൽഡിഎഫ് യാഥാർഥ്യമാക്കിയെന്ന് വീണ ജോർജ് ആരോഗ്യ വകുപ്പിലെ വീഴ്ചകളിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു പിസി വിഷ്ണുനാഥ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ എണ്ണി പറഞ്ഞുകൊണ്ടാണ് ചർച്ച ആരംഭിച്ചത് വെളപ്പശാല ആശുപത്രി രാത്രി പൂട്ടിയിടുന്നത് എന്തിനാണെന്നും പട്ടികടിക്കാൻ വരുമെങ്കിൽ സുരക്ഷാജീവനക്കാരനെ നിയോഗിച്ചുകൂടെ എന്നും പിസി വിഷ്ണുനാഥ ചോദ്യമുയർത്തി മരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണിൽ പോലും വിളിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന വസ്തുത ഒരു നീതിയും ആരോഗ്യ വകുപ്പിൽ നിൽക്കുന്നില്ല എന്നതിന്റെ തെളിവാണ് മലപ്പുഴൽ ശാലയിലെ ഈ ചികിത്സാ പിഴവിൽ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കി എന്നതല്ലാതെ ഒരു നടപടിയും ആരോഗ്യ വകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ല വിലപ്പിൽശാല ചികിത്സാ പിഴവ് ഹാർഷിന പാലക്കാട് കൈമുറിച്ചു മാറ്റേണ്ടി വന്ന കുട്ടി മാനന്ദവാടിയിൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റിൽ തുണികൂട്ടി തുനിയത് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ വേണു മരിച്ചത് എസ്ഐടി ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ചത് ഡോക്ടർ ഹാരിസ് എന്നിവയെല്ലാം സിസ്റ്റത്തിന്റെ ഇരകളാണെന്നും പിസി വിഷ്ണുനാഥു മരിച്ചു വിളപ്പേഴ്ശാല സാമൂഹിക ആരോഗ്യകേന്ദ്ര ചികിത്സ നിഷേധംഎന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്
യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവുമൂലവും മരിച്ചത് 16 പേർ പ്രസവത്തിനിടെ മരിച്ചത് 950 പേർ യുഡിഎഫ് കാലത്തെ വീഴ്ചകൾ നിരത്തിയായിരുന്നു പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചു പേർക്ക് കാഴ്ച നഷ്ടമായി അവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല യുഡിഎഫ് കാലത്ത് ലാബുകളിലായിരുന്നു ആ കാലത്ത് ഏതെങ്കിലും ഒരു മെഡിക്കൽ കോളേജുകളിൽ ക്യാപ് ലാബ് തുടങ്ങിയിട്ടുണ്ടോ കല്ലിട്ടുപോയ മെഡിക്കൽ കോളേജുകൾക്ക് പകരം കുട്ടികൾ ഇരുന്നു പഠിക്കുന്ന മെഡിക്കൽ കോളേജ് ആക്കി ഈ കാലഘട്ടം മാറ്റിയെന്നും വീണാ ജോർജ് പറഞ്ഞു സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2000 പേർക്ക് ഡയാലിസിസ് ചെയ്യുന്നു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്രപഠനം മാറ്റിവെച്ചു രാജ്യത്ത് തന്നെ ഇതാദ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു പ്രമേയം അവതരിപ്പിച്ച പിസി വിഷ്ണുനാഥ ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു വിമർശിച്ചിരുന്നു എല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണെന്നും ആരോഗ്യ വകുപ്പിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയിട്ടും മറുപടി പ്രസംഗത്തിൽ വിളപ്പിശാല വിഷയം ആരോഗ്യമന്ത്രി പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാകുന്നു




